Skip to main content

Dead and Buried

We all leave something behind—not by accident, but for a reason we don’t fully understand. As though some cosmic law silently demands it of us. And we obey, unknowingly, yet unfailingly. We, fragile creatures, live not just to exist, but to leave traces of that existence—marks etched in time, invisible perhaps, but undeniably real. We come into this world incomplete, having left a piece of ourselves elsewhere. When we first take the shape of a foetus in the womb, something essential is set aside. And when we die, we don’t simply vanish; we begin a journey back—to retrieve what was once ours, what we unknowingly surrendered.

But even in that act of return, we leave more behind. Our lives are full of quiet departures. A moment. A glance. A word. Our love lingers. Our memories settle into the corners of rooms. Our shadows remain stretched across places we’ve passed through. Our presence clings to people in subtle, haunting ways. Sometimes we leave behind dreams never fulfilled, words never spoken, and promises that hang in the air, waiting.

Perhaps that is the nature of our existence—to live in fragments, to scatter parts of ourselves across time and space. We are not here to be whole in a single life. We are echoes, returning to find what was lost, only to leave behind something else in the process. And so it continues. We are dead and buried, yes—but not gone. Never truly gone. Something of us always remains.

Comments

Popular posts from this blog

പേ

എന് ‍ റെ ഭ്രാന്തും , എന് ‍ റെ സ്വപ്നവും ; എന് ‍ റെ പ്രണയവും , എന് ‍ റെ കാമവും ; എന് ‍ റെ വഴികളും , എന് ‍ റെ യാത്രയും ; എന് ‍ റെ ചിന്തയും , എന് ‍ റെ പ്രവൃത്തിയും ; എന് ‍ റെ കാഴ്ചയും , എന് ‍ റെ കേള് ‍ വിയും ; എന് ‍ റെ ജനനവും , എന് ‍ റെ മരണവും ; ഞാനെന്ന സത്യവും , ഞാനെന്ന മിഥ്യയും , ചത്തൊടുങ്ങുന്നു കേവലം ഒരൊറ്റ ശ്വാസത്തില് ‍. നിദ്രയില് ‍ തേടുന്നു ഞാന് ‍ എന് ‍ റെ പ്രാണനെ , എങ്ങോ കളഞ്ഞുപോയോരാത്മാവിനെ തേടിയലയുന്നു ഞാന് ‍ നിത്യവും നിദ്രാവിഹീനനായ് , പണയം വെചോരാത്മാവിനെ . എനിക്കുവേണം എന് ‍ റെ ഭ്രാന്തിനെ , എന്നിനെ എന്നെയും ; പൂര് ‍ ണമായ് നിന് ‍ റെ രതിയില് ‍ കത്തുവാന് ‍, തിളക്കുന്നു ചോര വൃഷ്ണങ്ങളില് ‍, പെരുക്കുന്നു തലയും എല്ലാം നിന്നിലെക്കലിയുവാന് ‍. കത്തി ചാരമായ് വീണ്ടും ജീവനായ് തടിച്ചുരുണ്ട് മെഴുത്ത് ചുവന്നു തുടുത്ത് ഉണ്മയാം   കാമുകനെ വേറിയോടടുക്കുന്ന പെണ്ശരീരങ്ങള് ‍ മായുന്നു എന് ‍ റെ കഴ്ച്ചയില് ‍ നിന്ന് ‍ . സര് ‍ വ്വ പ്രപഞ്ചിയാം മായയെ , നിന് ‍ റെ മാറില് ‍ നിന്നും ഞാന് ‍ ആര് ‍ ത്തിയോടെ , വേറിയോ...

Ulysses

We are the harvesters of destiny, gathering the leeches of existence and the capriciousness of emotionless masks amidst the shores of lucid dreams and nocturnal splendor. I yearn to sing, to dance, to cry out like a madman. Bring me wine, and I shall whirl the world around the whims of human consciousness. Lead me into the depths of hell's darkness, and I'll illuminate her gates, infusing them with the exuberance of joy, filling the chalice of primal desires. Drinking deeply from life's cup, its bittersweet nectar rejuvenates my senses, enriching the tapestry of my existence. I embrace life, I consume love to its very dregs. Love, the sacred effusion of existence, binds me in the inability to unlove. I am submerged, intoxicated by the essence of my desires for her. And there, amidst the throng, I see them—men of remarkable vitality and determination, reflections of my own life, incarnations of staggering resilience. I am alive. I am Nature, she is my masterpiece. You cannot...

ഓം ശാന്തി ഓം ||

പൈന്‍ മരങ്ങള്‍ക്കുമുകളില്‍ പൂര്‍ണ്ണചന്ദ്രന്‍, അവനെ പ്രണയിക്കുന്ന നിള,  രതിയുടെ ഉത്തുംഗപതത്തില്‍ അമ്രുതകരന്‍റെ കരാളഗസ്തത്തില്‍ നിന്നും വഴുതിവീണ്  തളര്‍ന്നുറങ്ങുന്ന അബ്ധി! അവളുടെ തീരങ്ങളില്‍ ഞാനും,  ഓളങ്ങളില്‍ അലതല്ലി, ഓം ശാന്തി ഓം ||